വിശുദ്ധിയുടെ പരിമളം പരത്തുന്ന ഓർമ

Tuesday, 09 October 2018
News Image

വിശുദ്ധിയുടെ പരിമളം പരത്തുന്ന ഓർമയാണു മാർ മാത്യു കാവുകാട്ട് പിതാവിന്‍റേത്. ചങ്ങനാശേരി അതിരൂപതയെ വളർച്ചയിലേക്കു നയിക്കുകയും നാനാജാതി മതസ്ഥരായ ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെടുകയും ചെയ്യുന്പോൾ അദ്ദേഹം ആത്മീയതയുടെയും വിശുദ്ധിയുടെയും ഔന്നിത്യത്തിൽ ആയിരുന്നു. ഇന്നത്തെ ലോകത്തിലെ വിശുദ്ധിയുടെ അടയാളങ്ങളായി ഫ്രാൻസിസ് മാർപാപ്പ നിർവചിക്കുന്ന അഞ്ചു കാര്യങ്ങളുണ്ട്. ക്ഷമയും ശാന്തതയും, ആഹ്ലാദവും നമർബോധവും, നിർഭയത്വവും അഭിനിവേശവും, സമൂഹത്തിലെ ഐക്യജീവിതം, നിരന്തര പ്രാർഥന എന്നിവയാണവ. കാവുകാട്ടുപിതാവിനെ ഇന്നും ജനങ്ങൾ ഓർത്തിരിക്കുന്നതു മേൽവിവരിച്ച കാര്യങ്ങൾകൊണ്ടൊക്കെ ആണെന്നു മനസിലാക്കാൻ സാധിക്കും. കോപിച്ചിരുന്ന കാവുകാട്ടു പിതാവിനെ ആരും തന്നെ കണ്ടിട്ടില്ല. അഗാധമായ സൗമ്യതയോടെ അദ്ദേഹം ജീവിതത്തെ നേരിട്ടു. രോഗപീഡകളുണ്ടായിരുന്നപ്പോഴും നർമബോധം കൈവിട്ടില്ല. അമരാവതിയിലെ കുടിയിറക്കു പ്രശ്നത്തിലാണെങ്കിലും കോളജുസമരത്തിലാണെങ്കിലും നിർഭയനായി അദ്ദേഹം സമൂഹത്തെ നയിച്ചു. നാനാജാതി മതസ്ഥരുമായി സൗഹൃദത്തിന്‍റെയും സന്തോഷത്തിന്‍റെയും കൂട്ടായ്മയുടെയും ജീവിതം അദ്ദേഹം ആഗ്രഹിച്ചു. എല്ലാത്തിനെയും പ്രാർഥനകൊണ്ടു നനയ്ക്കുന്ന രീതിയിൽ ആഴമായ പ്രാർഥനാജീവിതത്തിന്‍റെ ഉടമയായിരുന്നു അദ്ദേഹം. കാവുകാട്ടുപിതാവിന്‍റെ വിശുദ്ധജീവിതം നമുക്കെല്ലാം നിരന്തരം പ്രചോദനം നൽകുന്നതാണ്.

 

1904 ജൂലൈ 17-നാണ് പ്രവിത്താനം ഇടവകയിൽ അദ്ദേഹം ഭൂജാതനായത്. ചങ്ങനാശേരി സെന്‍റ് ബർക്കുമാൻസ് കോളജിലും തിരുവനന്തപുരം മഹാരാജാസ് കോളജിലുമായി വിദ്യാഭ്യാസം നടത്തിയ അദ്ദേഹം ഏകദേശം ഒരുവർഷം മാതൃ ഇടവകയിൽ സ്കൂൾ അധ്യാപകനായി സേവനമനുഷ്ഠിച്ചശേഷമാണ് 1928 ൽ സെമിനാരിയിൽ ചേരുന്നത്. 1935 ൽ കാളാശേരി പിതാവിൽനിന്നു വൈദികപട്ടം സ്വീകരിച്ചു. സ്കൂൾ അധ്യാപകനായിട്ടായിരുന്നു അദ്ദേഹത്തിന്‍റെ പ്രഥമ ശുശ്രൂഷ . 1941 ൽ ചങ്ങനാശേരി എസ്ബി കോളജ് അധ്യാപകനായി. 1950-ൽ ചങ്ങനാശേരി രൂപത മെത്രാനാകുകയും 1956-ൽ മെത്രാപ്പോലീത്ത ആകുകയും ചെയ്തു. ഇക്കാലഘട്ടങ്ങളിലെല്ലാം ‘സ്നേഹ ചൈതന്യത്തിൽ സേവനം’എന്ന മുദ്രാവാക്യം അന്വർഥമാക്കുന്ന രീതിയിൽ അദ്ദേഹം പ്രവർത്തിച്ചു. ആദ്യത്തെ ഇടയലേഖനത്തിൽതന്നെ അദ്ദേഹം ഇപ്രകാരം എഴുതി: ‘ദാരിദ്ര്യംകൊണ്ടും രോഗംകൊണ്ടും വലയുന്ന ഒത്തിരിപ്പേരെ ചുറ്റും നാം കാണുന്നുണ്ട്. സഹായത്തിനായി നിങ്ങളുടെ നേർക്കു നീട്ടപ്പെടുന്ന അഗതിയുടെ കരത്തിനു പിന്നിൽ ക്രിസ്തുവിന്‍റെ കരം നിങ്ങൾ കാണണം. ദാരിദ്ര്യത്തിന്‍റെയും രോഗത്തിന്‍റെയും മർദനംമൂലം അവന്‍റെ കണ്ണിൽനിന്ന് അടർന്നുവീഴുന്ന കണ്ണുനീരിൽ ക്രിസ്തുവിന്‍റെ കണ്ണുനീര് നിങ്ങൾ ദർശിക്കണം’. പിതാവിന്‍റെ ശുശ്രൂഷയുടെ അടിസ്ഥാനമായി നമുക്ക് ഈ വാക്കുകളെ ദർശിക്കാം. ക്രൈസ്തവന്‍റെ പരസ്നേഹ പ്രവൃത്തികൾ കേവലം സമൂഹ്യപ്രവർത്തനങ്ങളല്ല, മറിച്ചു ദൈവികശുശ്രൂഷയാണ്. ഓരോ വ്യക്തിയിലും ക്രിസ്തുവിന്‍റെ ഛായ ദർശിക്കുന്പോൾ അവന്‍റെ മഹത്വത്തിനനുസൃതമായി ജീവിക്കാനുള്ള സാഹചര്യങ്ങൾ അവനുണ്ടാകണം എന്ന ബോധ്യമാണു ക്രൈസ്തവ കാരുണ്യ പ്രവർത്തനങ്ങളുടെ പിന്നിൽ. പിതാവിന് ഓരോ വ്യക്തിയിലെയും ദൈവസാന്നിധ്യം തിരിച്ചറിയാനും ഓരോരുത്തർക്കും മഹത്വപൂർണമായ ജീവിതം ഒരുക്കിക്കൊടുക്കാനും ആദമ്യമായ ആഗ്രഹം ഉണ്ടായിരുന്നു. അതുകൊണ്ടാണ്, പിന്നീട് സർക്കാരുകൾപോലും മാതൃകയാക്കിയ ഭവനിർമാണ പദ്ധിതക്ക് അദ്ദേഹം തുടക്കംകുറിച്ചത്. വിശുദ്ധിയുടെ മാനദണ്ഡത്തെക്കുറിച്ച് ‘ആനന്ദിക്കുവിൻ ആഹ്ലാദിക്കുവിൻ’എന്ന രേഖയിൽ ഫ്രാൻസിസ് പാപ്പ സൂചിപ്പിക്കുന്നതു വിശുദ്ധ മത്തായിയുടെ സുവിശേഷം 25-ാം അധ്യായം 31-46 വാക്യങ്ങളാണ്: ‘ഞാൻ നഗ്നനായിരുന്നു; നിങ്ങൾ എന്നെ ഉടുപ്പിച്ചു. ഞാൻ രോഗിയായിരുന്നു; നിങ്ങൾ എന്നെ സന്ദർശിച്ചു. ഞാൻ കാരാഗൃഹത്തിലായിരുന്നു; നിങ്ങൾ എന്‍റെയടുത്തുവന്നു.’ സഹോദരങ്ങളോടുള്ള കരുതലാണു വിശുദ്ധിയുടെ മാനദണ്ഡമെന്നു പഠിപ്പിച്ച പുണ്യപിതാവിന്‍റെ ഓർമയാചരണത്തിൽ ഏവരെയും ചങ്ങനാശേരി കത്തീഡ്രൽ ദൈവാലയത്തിലേക്കു സ്വാഗതംചെയ്യുന്നു. 


Latest News

പ്രിയപ്പെട്ട മാത്യു വെട്ടിത്താനത്തച്ചന് ചങ്ങനാശേരി അതിരൂപതാ കുടുംബത്തിന്റെ ആദരാഞ്ജലികൾ ...
വത്തിക്കാൻ്റെ ജപ്പാനിലെ അപ്പസ്തോലിക് നുൺഷ്യോ ആർച്ച് ബിഷപ് മാർ ജോസഫ് ചേന്നോത്ത് കാലം ചെയ്തു.
അഭിവന്ദ്യ പോള്‍ ചിറ്റിലപ്പിള്ളി പിതാവിന് ചങ്ങനാശേരി അതിരൂപതയുടെ ആദരാഞ്ജലികൾ .
റവ. ഫാദർ ജോർജ് കുരിശുംമൂട്ടിൽ കോട്ടയം അതിരൂപതയുടെ നിയുക്ത സഹായ മെത്രാൻ
ബർണാർദച്ചൻ: സുറിയാനി കത്തോലിക്കരുടെ പ്രഥമ സഭാചരിത്രകാരൻ
അജപാലന ആഭിമുഖ്യങ്ങളില്‍ കാതലായ മാററങ്ങള്‍ വരുത്തണം: കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി
അഭിവന്ദ്യ മാർ ജോസഫ് പൗവ്വത്തിൽ പിതാവിന്‍റെ ജീവിതരേഖ
അഭിവന്ദ്യ മാർ ജോസഫ് പവ്വത്തിൽ നവതിയുടെ നിറവിൽ
കോവിഡ് ബാധിച്ചവരുടെ മൃതദേഹം ദഹിപ്പിക്കുന്നതിനു തടസമില്ല: ചങ്ങനാശേരി അതിരൂപത.
സഹന പുത്രി വി. അൽഫോൻസാമ്മ
റവ. സി. ജെയിൻ കൊട്ടാരം CMC (1935-2020):
Mar James Kalacherriyude Edayalekhanamgal Oru Padanam (Trans. Fr Sebastian Kalacherry)
അതിരൂപതാദിനത്തില്‍ 'ഹരിതസമൃദ്ധി' യ്ക്ക് തുടക്കം
മോൺസിഞ്ഞോൾ ജോർജ് കൂവക്കാട് വത്തിക്കാൻ കേന്ദ്രകാര്യാലയത്തിൽ നിയമിതനായി.
ഈശോയുടെ ‘ഇരട്ട’യായ തോമാശ്ലീഹാ. ദുക്റാന തിരുനാളും നസ്രാണികളും: ജൂലൈ 3 - ദുക്റാന തിരുനാളാചരണം
133-ാമത് അതിരൂപതാ ദിനാഘോഷ റിപ്പോര്‍ട്ട്
21-ാമത് ചങ്ങനാശേരി അതിരൂപത ബൈബിള്‍ കണ്‍വന്‍ഷന്‍ റിപ്പോര്‍ട്ട്
അഞ്ചാമത് അതിരൂപതാ മഹായോഗം 2020 ഡിസംബര്‍ 16-19 തീയതികളില്‍
ജപമാല പ്രാര്‍ത്ഥനയുടെ ലുത്തീനിയയിൽ മൂന്നു യാചനകൾ കൂട്ടിച്ചേര്‍ക്കാന്‍ ഫ്രാന്‍സിസ് പാപ്പയുടെ നിര്‍ദ്ദേശം.
പാലക്കാട് രൂപതയുടെ പ്രഥമ സഹായ മെത്രാനായി മാർ പീറ്റർ കൊച്ചുപുരയ്ക്കൽ അഭിഷിക്തനായി
ചങ്ങനാശേരി അതിരൂപതയുടെ ഔദ്യോഗിക യൂറ്റൂബ് ചാനലായ MAAC TV ഉദ്ഘാടനം ചെയ്തു.
പ്രവാസികൾക്കു യാത്രാ ടിക്കറ്റ് നൽകി ചങ്ങനാശേരി പ്രവാസി അപ്പസ്തോലേറ്റ്
‘സൂലാഖാതിരുന്നാൾ (സ്വർഗാരോഹണത്തിരുന്നാൾ)’
133 മത് അതിരൂപതാ ദിനം മെയ് 20-ാം തീയതി ചങ്ങനാശ്ശേരി അതിരൂപതാ കേന്ദ്രത്തിൽ ആചരിച്ചു.
ദൈവകാരുണ്യത്തിന്റെ മനുഷ്യമുഖം
തരിശുഭൂമിയിലെ കൃഷി
അത്യപൂര്‍വ്വമായൊരു പെസഹാചരണം
ഈ വര്‍ഷം വീടുകളിലെ പെസഹാചരണത്തിനു ചില മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
ദൈവത്തില്‍ ആശ്രയിച്ചും ജാഗ്രത പുലര്‍ത്തിയും ഈ പകര്‍ച്ചവ്യാധിയെ നമുക്ക് അതിജീവിക്കാം
അതിരൂപതയില്‍ മതബോധനം സ്മാര്‍ട്ടാകുന്നു.
സാമ്പത്തിക സംവരണം നടപ്പിലാക്കാത്ത കേരള സർക്കാർ നടപടി കടുത്ത അനീതി: രൂപതകളുടെ സംയുക്ത സമിതി.
സാമ്പത്തിക സംവരണവും നീതി നിഷേധങ്ങളും
ഭരണഘടനാപരമായ വിദ്യാഭ്യാസ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം
പെന്തക്കോസ്തായ്ക്ക് ഒരുക്കമായി പ്രാര്‍ത്ഥനാദിനങ്ങള്‍
ജീവകാരുണ്യത്തിന് 43 കോടി ചിലവഴിച്ച് അതിരൂപത
അതിരൂപതാ എക്‌സലന്‍സ് അവാര്‍ഡ് പ്രൊഫ. ജെ. ഫിലിപ്പിന്
മാര്‍ നെസ്‌തോറിയസിന്റെ കൂദാശക്രമത്തെക്കുറിച്ച്
ആത്മാര്‍ത്ഥ നിറഞ്ഞ സൗഹൃദങ്ങള്‍ക്ക് ഉടമയായ പാടിയത്തച്ചന്‍
ഡിസംബര്‍ 18 അത്ഭുതസ്ലീവായുടെ തിരുനാളാചരണം
മോൺ. കണ്ടങ്കരി: ആധുനിക ചങ്ങനാശേരിയുടെ ശില്പി
..ചർച്ച് ബിൽ വെബ്‌സൈറ്റിൽ നിന്നും പിൻ വലിക്കണം: ജാഗ്രതാ സമിതി
ഞായറാഴ്ചകളിലെ പിഎസ്‌സി പരീക്ഷ ഒഴിവാക്കണം: കത്തോലിക്കാ കോൺഗ്രസ്
മതസ്വാതന്ത്ര്യം ധ്വംസിക്കുന്ന നിലപാടുകള്‍ അംഗീകരിക്കാനാവില്ല: ജാഗ്രതാസമിതി
മതബോധനശുശ്രൂഷയും സഭാത്മക ജീവിത പരിശീലനവും
ദേശീയ വിദ്യാഭ്യാസനയം കുറ്റമറ്റരീതിയില്‍ രൂപീകരിക്കണം
പഞ്ചവത്സര അജപാലനപദ്ധതി ദ്വിതീയ വര്‍ഷം
കുട്ടനാടിനു സമഗ്രവികസനം: മന്ത്രി ജി. സുധാകരന്‍
ക്രൈസ്തവ നവോത്ഥാന മുന്നേറ്റങ്ങളെ അവഗണിക്കുന്നത് അപലപനീയം: ജാഗ്രതാസമിതി
കുട്ടനാട്ടില്‍ വേണ്ടത് പരിസ്ഥിതിക്കിണങ്ങുന്ന പദ്ധതികള്‍: മാര്‍ പെരുന്തോട്ടം 
വിശുദ്ധിയുടെ പരിമളം പരത്തുന്ന ഓർമ
2018-ലെ ജലപ്രളയവും കുട്ടനാടിന്റെ പുനര്‍സൃഷ്ടിയും.
ഭരണഘടനാവിരുദ്ധതയുടെ ഇരുവഴികളിലൂടെ സര്‍വ്വാധിപത്യത്തിലേക്ക് ??
മാർ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്ത സപ്തതിയിലേക്ക്
മാണിക്യക്കല്ലായ മാര്‍ഗ്ഗം
132-ാമത് അതിരൂപതാ ദിനാഘോഷ റിപ്പോര്‍ട്ട്
സംയുക്ത ക്രൈസ്തവ സമ്മേളനം
സഭാമക്കള്‍ വിവേകവും അച്ചടക്കവും പാലിക്കണം
കബറിടത്തില്‍ കണ്ടതും ചരിത്രം മൊഴിഞ്ഞതും...
ഭാരതകത്തോലിക്കാ സഭയുടെ ശ്ലൈഹിക ഉത്ഭവം
ആദ്ധ്യാത്മിക രംഗത്തെ പാളിച്ചകള്‍
മാർക്സിസത്തിന്‍റെ ഭാവി കേരളത്തിൽ
ചങ്ങനാശേരിയില്‍ ദൈവശാസ്ത്ര സിമ്പോസിയം
ഇന്ത്യന്‍ ഭരണഘടന രൂപീകരണത്തില്‍ ക്രൈസ്തവദര്‍ശനങ്ങള്‍
തിരുവനന്തപുരം ലൂർദ്മാതാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സാരഥ്യം ചങ്ങനാശേരി അതിരൂപത ഏറ്റെടുക്കുന്നു
ഫോര്‍വേഡഡ് തിന്മ..
ഏക കത്തോലിക്കാ സഭയില്‍ വിവിധ സഭകളോ ?
2018-ലെ ജലപ്രളയവും കുട്ടനാടിന്റെ പുനര്‍സൃഷ്ടിയും
വിദ്യാര്‍ത്ഥികള്‍ക്കും യുവജനങ്ങള്‍ക്കും തൊഴില്‍ കണ്ടെത്തുന്നതിന് പരിശീലന പദ്ധതി; OSAP
അതിരൂപതാ ദിനാചരണത്തിന്റെ ഇടവകതല ആഘോഷങ്ങള്‍ക്ക് തുടക്കം
സപ്പോര്‍ട്ട് എ ചൈല്‍ഡ് പദ്ധതി
സഭകളുടെ വ്യക്തിത്വം
വിശ്വാസ സംരക്ഷണത്തിന് എല്ലാ സമുദായങ്ങളും ഒന്നിച്ചുനില്‍ക്കണം: മാര്‍ തോമസ് തറയില്‍
സർവാധിപത്യത്തിലേക്കു തേർതെളിക്കാൻ വിദ്യാഭ്യാസരംഗം
സഭ പ്രതിസന്ധികളെ അതിജീവിക്കണം